---
title: "കത്തിയെരിയുന്ന വേനൽച്ചൂടിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം."
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355618/thiruvananthapuram"
published_at: "2026-04-27T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eebc2461116_images_(8).jpeg"
keywords: []
---

# കത്തിയെരിയുന്ന വേനൽച്ചൂടിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം.

> **Lead Summary:** തിരുവനന്തപുരം : കത്തിയെരിയുന്ന വേനൽച്ചൂടിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. കഴിഞ്ഞ ആഴ്ച പകുതിവരെയുള്ള കണക്ക് കൃഷിവകുപ്പ് പുറത്തുവിട്ടപ്പോൾ 340 ഹെക്ടറിലെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്നുള്ള കണക്കുകൾ സംബന്ധിച്ച് കൃഷിവകുപ്പ് റിപ്പോർട്ട് തയാറാക്കി വരുന്നതേയുള്ളൂ. ഈ കണക്കുകൂടി ഉൾപ്പെടുമ്പോൾ സംസ്ഥാനത്ത് 400 ഹെക്ടറോളം കൃഷിക്കു നാശമുണ്ടായതായാണ് വിലയിരുത്തൽ.

## Article Content

തിരുവനന്തപുരം : കത്തിയെരിയുന്ന വേനൽച്ചൂടിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. കഴിഞ്ഞ ആഴ്ച പകുതിവരെയുള്ള കണക്ക് കൃഷിവകുപ്പ് പുറത്തുവിട്ടപ്പോൾ 340 ഹെക്ടറിലെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്നുള്ള കണക്കുകൾ സംബന്ധിച്ച് കൃഷിവകുപ്പ് റിപ്പോർട്ട് തയാറാക്കി വരുന്നതേയുള്ളൂ. ഈ കണക്കുകൂടി ഉൾപ്പെടുമ്പോൾ സംസ്ഥാനത്ത് 400 ഹെക്ടറോളം കൃഷിക്കു നാശമുണ്ടായതായാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355618/thiruvananthapuram)