---
title: "ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവം: ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണംകാണിക്കൽ നോട്ടീസ്"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89086/batheri"
published_at: "2023-01-08T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba26004ff6f_IMG-20230108-WA0007.jpg"
keywords: []
---

# ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവം: ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണംകാണിക്കൽ നോട്ടീസ്

> **Lead Summary:** **തിരുവനന്തപുരം: **ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവം കൈകാര്യം ചെയ്യുന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗുരുതര വീഴ്ച വരുത്തിയെന്ന് വിലയിരുത്തൽ. ഇതേത്തുടർന്ന് വാർഡൻ ഗംഗാ സിംഗിന് സംസ്ഥാന സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകി. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിമർശനം. പ്രതിഷേധങ്ങൾക്കൊടുവിലാണ് കാട്ടാനയെ മയക്കുവെടി വച്ചുപിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് വൈകിയതോടെ പ്രതിഷേധം ഉയർന്നിരുന്നു.

## Article Content

**തിരുവനന്തപുരം: **ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവം കൈകാര്യം ചെയ്യുന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗുരുതര വീഴ്ച വരുത്തിയെന്ന് വിലയിരുത്തൽ. ഇതേത്തുടർന്ന് വാർഡൻ ഗംഗാ സിംഗിന് സംസ്ഥാന സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകി. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിമർശനം. പ്രതിഷേധങ്ങൾക്കൊടുവിലാണ് കാട്ടാനയെ മയക്കുവെടി വച്ചുപിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് വൈകിയതോടെ പ്രതിഷേധം ഉയർന്നിരുന്നു.

നടപടി വൈകിച്ച് ജനങ്ങളെ ചീഫ് വെൽഡ് ലൈഫ് വാർഡൻ വെല്ലുവിളിച്ചെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. ആളെക്കൊല്ലിയായ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്കു തുരത്താനായിരുന്നു ആദ്യതീരുമാനം. കുങ്കിയാനകളെ എത്തിച്ച് ഇതിനായി ശ്രമവും തുടങ്ങിയിരുന്നു. ഇതു പരാജയപ്പെട്ടതോടെ യാണ് പിന്നീടാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89086/batheri)